ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്തവാളത്തിൽ നടൻ വിനായകനെ കയ്യേറ്റം ചെയ്‌തു. കേന്ദ്ര വ്യവസായ സുരക്ഷാസേന ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്‌തത്. കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. നടനെ തടഞ്ഞുവെച്ചിരുന്നു. വിഷയത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികെയാണ്. അതേസമയം സംവിധായകൻ രഞ്ജിത്തിനെതിരെ നടൻ വിനായകൻ നേരത്തെ രംഗത്തെത്തിയിരുന്നു. രഞ്ജിത്തിന്റെ ലീല എന്ന സിനിമ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പറഞ്ഞു. താൻ വിനായകനെ നേരത്തെ തുടച്ചു കളഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നും തന്നെ തന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഇത്തരത്തിലുള്ള ആളുകളെ പൊളിച്ചു കളയണമെന്നും സമൂഹത്തിനെ നശിപ്പിക്കുന്നത് ഇവരെന്നും വിനായകൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1