പത്തനംതിട്ട : ആറന്മുള പാർഥസാരഥിക്ക് ഇഷ്ട വഴിപാട് സമർപ്പിക്കാൻ ഇനി ഇടവേള. 72 നാൾ നീണ്ട ഒരു വള്ള സദ്യ കാലത്തിന് കൂടി ആറന്മുളയിൽ സമാപനമായി. കാരണവന്മാർ ഉപചാരം ചൊല്ലി കരകളിലേക്ക് മടങ്ങി. കിഴക്കനോതറ-കുന്നേക്കാട്, മല്ലപ്പുഴശ്ശേരി, വെൺപാല, പ്രയാർ, മാരാമൺ, മഴുക്കീർ, തെക്കേമുറി കിഴക്ക്, ഇടശേരിമല കിഴക്ക്, പൂവത്തൂർ പടിഞ്ഞാറ്, ഇടയാറന്മുള എന്നീ10 പള്ളിയോടങ്ങളാണ് ഗാന്ധി ജയന്തി ദിനത്തിൽ വഴിപാട് സദ്യകൾ സ്വീകരിക്കാൻ എത്തിയത്. വള്ളസദ്യ ചടങ്ങുകൾ പൂര്‍ത്തിയാക്കി പള്ളിയോടങ്ങൾ മടങ്ങിയതോടെ പള്ളിയോട കരകള്‍ക്ക് ഇനി നദീ ഉത്സവത്തിനായി 10 മാസം കാത്തിരിക്കണം. 533 വള്ളസദ്യകളാണ് ഇത്തവണ വഴിപാടായി നടത്തിയത്. വള്ളസദ്യ വഴിപാടുകള്‍ സ്വകാര്യ വഴിപാടാണന്നറിയാതെയെത്തിവരുടെ തിരക്ക് ഈ വര്‍ഷം വളരെയധികമായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033