Wednesday, January 8, 2025 8:22 am

ഇഡി അന്വേഷണം ; ബിനീഷ് കോടിയേരിക്കു പുറമെ സിപിഎമ്മിലെ മറ്റുചില ഉന്നതനേതാക്കളുടെ മക്കളിലേക്കും തിരിയുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്തിലും സര്‍ക്കാര്‍ പദ്ധതികളിലും അന്വേഷണം ഊര്‍ജിതമാക്കി മുന്നോട്ടു പോകുന്ന എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അന്വേഷണം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്കു പുറമെ സിപിഎമ്മിലെ മറ്റുചില ഉന്നതനേതാക്കളുടെ മക്കളിലേക്കും തിരിയുന്നു. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലൂടെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമെ ചിലരുടെ അടുത്ത ബന്ധുക്കളും അമിതമായ സമ്പത്തുണ്ടാക്കിയെന്ന നിഗമനത്തിലാണ് ഇഡി.

ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരില്‍നിന്നു ഫോണിലൂടെ വിവരം തേടി. സ്പ്രിങ്ക്ളര്‍ ഉള്‍പ്പെടെയുള്ള ഐടി പ്രോജക്ടുകളെക്കുറിച്ചുള്ള വിശദീകരണമാണു ചോദിച്ചത്. സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ശിവശങ്കര്‍ സ്വയം കുറ്റമേറ്റെടുത്തിരുന്നെങ്കിലും മറ്റൊരു ഉന്നതനും കുടുംബത്തിനുമെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കമ്മീഷനും കോഴയുമടക്കം പണമൊഴുകിയ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡിക്കു ലഭിച്ചിട്ടുണ്ട്. പല ഐടി പദ്ധതികളിലും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിക്കു ലഭിച്ച കണ്‍സള്‍ട്ടന്‍സി ഫീസിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

കേരളത്തില്‍ വളര്‍ന്നുവരുന്ന ഐടി കമ്പനികളില്‍നിന്നുള്ള ഒരുവിഹിതം ബംഗളൂരുവിലെ കമ്പനിക്കു ലഭിച്ചിരുന്നെന്നാണു സൂചന. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തശേഷം മാത്രമേ മറ്റുള്ളവരെ വിളിച്ചുവരുത്തൂ. രവീന്ദ്രനെ കൂടാതെ രണ്ടു സെക്രട്ടറിമാരും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും ഇഡിയുടെ ലിസ്റ്റിലുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍...

എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്തു പറയുന്ന...

0
കൽപ്പറ്റ : എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ...

ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അംഗത്വം നൽകി

0
ദില്ലി : വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അംഗത്വം...

ശബരിമല തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം

0
ശബരിമല : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന...