ന്യൂഡൽഹി : മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായി, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി-എൻസിആർ, മുംബൈ എന്നിവിടങ്ങളിൽ റെയ്‌ഡ് നടത്തി. ഡൽഹിയിൽ നിന്നും 602 കിലോ ലഹരി വസ്തു പിടികൂടിയതിനേ തുടർന്നാണ് വെള്ളിയാഴ്ച്ച വിവിധ സ്ഥലങ്ങളിലായി ഇ ഡി റൈഡ് നടത്തിയത്. ലഹരി വസ്തു പിടികൂടിയ സംഭവത്തിൽ തുഷാർ ഗോയൽ, ഹിമാൻഷു കുമാർ, ഔറംഗസേബ് സിദ്ദിഖി, ഭരത് കുമാർ എന്നീ 4 പേർക്കെതിരെ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. മുഖ്യപ്രതി തുഷാർ ഗോയൽ ദുബായ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന കടത്തിയുമായി ബന്ധമുള്ളാതായി ഇ ഡി കണ്ടെത്തിയിരുന്നു. മഹിപാൽപൂരിലെ ഗോയലിൻ്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നാണ് 602 കിലോ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട ദുബായ് തായ്ലൻഡ് എന്നിവിടങ്ങളിൽ ജൂണിൽ സന്ദർശനം നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. തുഷാറിൻ്റെയും കുടുംബത്തിൻ്റെയും നിയന്ത്രണത്തിലുള്ള കമ്പനികളിലും ഇഡി പരിശോധന നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1