പന്തളം : കരയിൽ അലക്ഷ്യമായി തള്ളുന്ന പാഴ്വസ്തുക്കൾ മഴക്കാലത്ത് ഒഴുകിയിറങ്ങുന്നത് നദിയിലേക്ക്. ഇങ്ങനെ ഒഴുകിയെത്തുന്ന മാലിന്യംകൊണ്ട് നിറയുകയാണ് അച്ചൻകോവിലാർ. ഡയപ്പറുകളും നാപ്കിനുകളും വരെ ഇത്തരത്തിൽ ആറ്റിലേക്ക് ഒഴുകിയെത്തുന്നു. വെള്ളം വറ്റുന്നതോടെ ഇത് തീരത്തോടുചേർന്ന ഭാഗത്ത് അടിയും. ബാക്കിയുള്ളവ കടലിലേക്കാണ് ഒഴുകിച്ചെല്ലുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, ട്യൂബ് ലൈറ്റുകൾ, ഉപയോഗശൂന്യമായ ചില്ലുകുപ്പികൾ, പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യം എന്നിവയാണ് അടിഞ്ഞുകൂടുന്നവയിൽ അധികവും. 2018-ലെ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മാലിന്യം പറമ്പുകളിലും കുളിക്കടവുകളിലും ഇപ്പോഴും അടിഞ്ഞുകൂടിക്കിടപ്പുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1