തിരുവനന്തപുരം: ഹരിതകർമ്മസേനയുടെ മാർഗരേഖ പുതുക്കി തദ്ദേശ വകുപ്പ്. അജൈവ മാലിന്യം ശേഖരിക്കുന്നതിനായി ഇവർക്ക് കൂടുതൽ യൂസർ ഫീ ഈടാക്കാമെന്നാണ് നിർദേശം. മാലിന്യത്തിനനുസരിച്ച് ഫീസ് കൂട്ടാവുന്നതാണ്. നിലവിൽ സ്ഥാപനങ്ങൾ പ്രതിമാസം നൽകേണ്ടത് 100 രൂപയാണ്. വീടുകളിൽ നിന്നുള്ള അജൈവ മാലിന്യ ശേഖരണത്തിന് പഞ്ചായത്തുകളിൽ നിന്ന് കുറഞ്ഞത് 50 രൂപ, നഗരസഭകളിൽ 70 രൂപ എന്നിങ്ങനെയുള്ള നിരക്ക് തുടരുമെന്നാണ് മാർഗ്ഗരേഖയിൽ പറയുന്നത്. കൂടിയ നിരക്ക് എത്രയാണെന്ന് സൂചിപ്പിച്ചിട്ടില്ല. തിരുവനന്തപുരമടക്കമുള്ള കോർപ്പറേഷൻ മേഖലകളിൽ വീടുകളിൽ നിന്നും ഈടാക്കുന്നത് 100 രൂപയാണ്. വലിയ തോതിൽ മാലിന്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ചാക്ക് വരെ കുറഞ്ഞത് 100 രൂപയും, അധികം വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപയും ഈടാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1