പത്തനംതിട്ട : പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പ്രതിസന്ധിയില്‍. പൈലിംഗും മണ്ണിട്ട് ഉയർത്തലും മാത്രമാണ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ. മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. 2020ൽ സെപ്തംബറിൽ നിർമ്മാണം തുടങ്ങിയശേഷം പൈലിംഗ് ജോലികൾ മാത്രമാണ് പൂർത്തിയായത്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം പാലിക്കാതെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്ലാനിൽ നഗരസഭ വരുത്തിയ മാറ്റമാണ് പദ്ധതിക്ക് വിനയായത്. പദ്ധതിയ്ക്ക് ആദ്യഘട്ടമായി ലഭിച്ച 1.80 കോടി രൂപ പത്തു ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കാൻ നഗരസഭക്ക് കേന്ദ്രം നിർദേശം നൽകി. നിർദേശം ലഭിച്ചിട്ട് രണ്ട് വർഷമായെങ്കിലും തുക തിരിച്ചടയ്ക്കാൻ സമയ പരിധി നൽകിയിട്ടില്ലാത്തതിന്റെ ആശ്വാസത്തിലാണ് നഗരസഭാ അധികൃതർ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1