തൃശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടന്നു വരുന്ന ശതദിന നൃത്തോത്സവത്തിൻ്റെ പതിനാലാം ദിവസം നടന്ന മോഹിനിയാട്ടക്കച്ചേരിയിൽ മലയാളത്തിൻ്റെ തനതു സംഗീതവും താളങ്ങളും സമന്വയിപ്പിച്ചു കൊണ്ട് അനുഗ്രഹീത നർത്തകി സിത്താര ബാലകൃഷ്ണൻ സോപാന സേവയായി അവതരിപ്പിച്ചു. കാവാലം നാരായണപ്പണിക്കരുടെ രചന ആരഭിരാഗത്തിലുള്ള ഗണപതി താളഭംഗിയോടെ ഗുരു ഡോ. കനക് റെലെ ചിട്ടപ്പെടുത്തയ ഗണപതി സ്തുതിയും തുടർന്ന് മുഖചാലവും , സംഘ കാല കൃതി ചിലപ്പതികാരത്തിലെ ആദ്യ പ്രണാമ വരികളായ കൊടു കൊട്ടിയാട്ടം എന്ന “കൊട്ടിച്ചേതം ” ഝംമ്പ താള ഗാംഭീര്യമുണർത്തുന്ന നാട്യവിശേഷമായി അവതരിപ്പിക്കപ്പെട്ടത് സദസിനെ ഹർഷഭരിതമാക്കി. ഗുരു ഡോ കനക് റെലെയുടെ മോഹിനിയാട്ട ശൈലിയിലെ കെട്ടിലും മട്ടിലും ആഹാര്യത്തിലും മുദ്രാഖ്യങ്ങളിലും പിൻതുടരുന്ന ശിഷ്യയായ സിത്താര ബാലകൃഷ്ണൻ തുടർന്ന് സിന്ധു ഭൈരവി രാഗത്തിൽ ഖണ്ഡചാപ്പ് താളത്തിൽ “നിറം പാടൽ ” എന്ന ഇനത്തിൽ ദേവീ സങ്കൽപ്പ പൂജാവിധികളിൽ പ്രധാനമായ പദ്മമിട്ട പൂജയിൽ പഞ്ചവർണ്ണപ്പൊടി കളാൽ പദ്മ പീഠത്തിലമരുന്ന വാളും ചിലമ്പു മേന്തിയ ശ്രീഭഗവതിയുടെ പ്രസന്നഭാവ നൃത്തവും
“ചന്ദന ചർച്ചിത ” എന്ന ജയദേവർ അഷ്ടപദിയും അവതരിപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.