കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ കാത്തിരിക്കുന്നത് ഡി എൻ എ പരിശോധന ഫലത്തിനായാണ്. ഇത് കൂടി ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാകും. അന്തിമ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കുള്ളിൽ തയ്യാറാകും. സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട യുവ ഡോക്‌ടറുടെ കുടുംബവും, പ്രതിഷേധിക്കുന്ന ഡോക്ടർമാരും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പോലീസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തത് കഴിഞ്ഞ മാസമാണ്. അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത പ്രതിയിൽ തന്നെയാണ് ഇവരുടെ അന്വേഷണവും ചുറ്റിപ്പറ്റി നിൽക്കുന്നത്. സി ബി ഐ പറയുന്നത് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് മനസിലാകുന്നത് ഇയാൾ മാത്രമാണ് പ്രതിയെന്നാണ് എന്നാണ്. ഡി എൻ എ ഫലം കാത്തിരിക്കുന്നത് അടുത്ത ഘട്ടമെന്ന നിലയിലാണ്. ഡൽഹി എയിംസിലാണ് കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിൽ നിന്നും കണ്ടെടുത്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1