പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ചായം പൂശി മോടി പിടിപ്പിച്ചു. നിറയെ പോസ്റ്ററുകൾ പതിപ്പിച്ച് വൃത്തിഹീനമായിരുന്ന കാത്തിരിപ്പ് കേന്ദ്രം എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് വൃത്തിയാക്കിയിരുന്നു. എസ്.പി.സി കേഡറ്റുകളായ ജെറി.എം.തോമസ്, ക്രിസ്റ്റിന്റജി, റിച്ചു എം.മോൻസി, അഖിൽ കെ.ഉണ്ണി എന്നിവർ നേതൃത്വം നൽകി.വാർഡ് കൗൺസിലർ സിന്ധു അനിൽ സ്‌കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്‌ക്കറിയ,സി.പി. ഒ.വി.ടി. മന്റോ, എ.സി.പി.ഒ ജിഷാ തോമസ് എന്നിവർ കേഡറ്റുകൾക്ക് വേണ്ട മാർഗനിർദ്ദേശം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1