തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതിയുണ്ടെങ്കിൽ പരിഹരിക്കുവാൻ ഏറ്റവും എളുപ്പമാർഗം ഉപഭോക്ത കോടതിയിൽ പരാതി സമർപ്പിക്കുകയാണ്. ഇത്തരം സംഘങ്ങൾ നടത്തുന്ന വാഗ്ദാന ലംഘനങ്ങൾക്കെതിരെയും അവരുടെ സേവനകാലാവധി കഴിഞ്ഞ ഫിക്സഡ് ഡിപ്പോസിറ്റിന്റെ തുക തിരിച്ചു നൽകാതിരിക്കുക, സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ് നൽകാതിരിക്കുക, സേവിങ്സ് ബാങ്കിൽ ഇട്ടിരിക്കുന്ന പണത്തിന് പലിശ നൽകാതിരിക്കുക, കാലാവധി കഴിഞ്ഞിട്ടും അക്കൗണ്ടിലെ പണം തിരിച്ചു നൽകാതെ അംഗങ്ങളെ ബുദ്ധിമുട്ടിക്കുക, ഇവയെല്ലാം സേവനങ്ങളിലെ അപര്യാപ്തതയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ഇവിടെ പണം ഡെപ്പോസിറ്റ് ചെയ്തിരിക്കുന്ന ആളുകൾക്ക് സഹകരണ ആർബിട്രീഷനെ സമീപിക്കാമെങ്കിലും പണം തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ വേഗത്തിൽ തീരുമാനമെടുക്കുന്ന ചിലവുകുറഞ്ഞ നിയമ മാർഗമായ കൺസ്യൂമർ കോടതിയെ സമീപിക്കുന്നതായിരിക്കും ഉചിതം. ഭൂരിപക്ഷം ആളുകൾക്കും ഇക്കാര്യം അറിയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1