ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ 28-ാംഓണ കാളകെട്ടുത്സവത്തിനുള്ള ഒരുക്കങ്ങൾ കരകളിൽ സജീവമായി. ഒക്ടോബർ 12-നു നടക്കുന്ന കെട്ടുത്സവത്തിന് അണിയിച്ചൊരുക്കുന്ന കെട്ടുകാളകളുടെ നിർമാണത്തിനായുള്ള പന്തൽകെട്ട്, ചട്ടംകൂട്ടൽ, കോൽകെട്ട്, കച്ചികെട്ട്, കെട്ടുകാളകളുടെ ശിരസ്സും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര എന്നിവ ആരംഭിച്ചു. ചിലസമിതികൾ വളരെ നേരത്തേതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ കെട്ടുകാളകളുടെ നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. കാളമൂട്ടിൽ കഞ്ഞിസദ്യ, പുഴുക്കുസദ്യ, ഭാഗവതപാരായണം, ഭജന തുടങ്ങിയവ ആരംഭിച്ചു. കെട്ടുകാളകളുടെ ശിരസ്സുകളുടെ അറ്റകുറ്റപ്പണികൾ നടത്തി ചായംപൂശി കാളമൂട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സജീവമായിട്ടുണ്ട്. ഇക്കുറി കൂടുതൽ കെട്ടുകാളകൾ പടനിലത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണാട്ടുകരയിലെ 52 കരകളിലും കെട്ടുകാളകളുടെ നിർമാണം തകൃതിയായി നടക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1