തിരുവനന്തപുരം: സ്വപ്ന പദ്ധതിയുടെ തടസങ്ങൾ എല്ലാം നീങ്ങിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിലുണ്ടായിരുന്ന തടസങ്ങൾ പൂർണ്ണമായി പരിഹരിച്ചു. 588.11 കോടി രൂപ പദ്ധതിക്കായി ആർബിഡിസിക്ക് കൈമാറി. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് എൻ എ ഡി – മഹിളാലയം ഭാഗത്തിൻ്റെ നിർമ്മാണത്തിനുള്ള 19(1) വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും. ഈ സർക്കാർ ചുമതലയേറ്റ ശേഷം ജില്ലയിൽ പൂർത്തിയാക്കേണ്ട ഫ്ളാഗ്ഷിപ്പ് പദ്ധതികളിൽ ഒന്നായി സീപോർട്ട് എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ടം ഉൾപ്പെടുത്തിയതോടെയാണു നടപടികൾക്കു വേഗം വച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തടസങ്ങൾ പരിഹരിച്ചാണ് റോഡിൻ്റെ തുടർ നിർമ്മാണത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിന്‍റെ നിർദ്ദേശപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസികെ റവന്യു വകുപ്പിന് കൈമാറി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1