ആശ്രമത്തിൽ വെച്ച് ബലാത്സംഗം നടത്തിയെന്ന പരാതിയിന്മേൽ 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗ് താൽക്കാലിക പരോൾ ആവശ്യവുമായി കോടതിയിൽ. ഒക്ടോബർ 5 ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് റാം റഹീം കോടതിയെ സമീപിച്ചത്. മോചനത്തിന് അപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ അറിയിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ റാം റഹീമിനോട് ആവിശ്യപ്പെട്ടു. സ്വയം പ്രഖ്യാപിത ആൾദൈവമായാ റാം റഹീം എന്ന അമ്പത്തിയാറുകാരൻ ഓഗസ്റ്റ് 13 ന് 21 ദിവസത്തെ ജാമ്യത്തിന് ശേഷം സെപ്റ്റംബർ 2നാണ് റോഹ്തക്കിലെ സുനാരിയ ജയിലിലേക്ക് മടങ്ങിയത്. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാര്യമായ അനുയായികളുള്ള റാം റഹീമിന്, അസുഖബാധിതയായ അമ്മയെ സന്ദർശിക്കുന്നതുൾപ്പെടെ വിവിധ കാരണങ്ങളാൽ എട്ട് തവണ ഫർലോ അനുവദിച്ചു. സംസ്ഥാന നിയമങ്ങൾ അനുസരിച്ച്, ശിക്ഷയുടെ ഒരു നിശ്ചിത ഭാഗം പൂർത്തിയാക്കിയ ശേഷം ഒരു തടവുകാരന് നൽകുന്ന ഹ്രസ്വകാല മോചനമാണ് ഫർലോ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1