റാന്നി : അവശ നിലയിൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ ആരോരും നോക്കാനില്ലാതെ കഴിഞ്ഞിരുന്ന വയോധികനെ റാന്നി ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ പഴവങ്ങാടി ദിവ്യകാരുണ്യ ആശ്രമം (ആകാശ പറവ) അഗധി മന്ദിരത്തിൽ എത്തിച്ചു. ഐത്തല ചെറുകുളഞ്ഞി പനച്ചേരിയിൽ കൃഷ്ണൻകുട്ടിയെയാണ് ആശ്രമത്തില്‍ എത്തിച്ചത്. സമീപത്തെ വ്യാപാരി സലാഹുദ്ദീൻ ജനമൈത്രി പോലീസിന്‍റെ സഹായം തേടുകയായിരുന്നു. കുറെ നാളുകളായി ഇടിയപ്പാറയിലെ കടകളിലെ ചെറിയ ജോലികൾ ചെയ്ത് കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന പതിവായിരുന്നു. ഇടത്തെ കൈയ്ക്കും കാലിനും സ്വാധീനം കുറയുകയും നടക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു. വ്യാപാരികളാണ് ഭക്ഷണം നൽകിയിരുന്നത്.
കൃഷ്ണന്‍കുട്ടിയുടെ ബന്ധുക്കളായ സഹോദരി വിജയമ്മ, സഹോദരി ഭർത്താവ് രഘു എന്നിവരുമായി സംസാരിച്ചതിന് ശേഷം ഇയാളെ ഏറ്റെടുത്തു നോക്കാൻ ബന്ധുക്കൾ ആരുമില്ലെന്നതു കൊണ്ട് ഏതെങ്കിലും അഗതി മന്ദിരത്തിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടതിന് പ്രകാരമാണ് ഏറ്റെടുത്തത്. റാന്നി ഡി വൈ എസ് പി ആർ ബിനു, സ്റ്റേഷൻ ഹൗസ് ഓഫീസർ ജി അജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ അനീഷ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് റാന്നി ഹോസ്പിറ്റൽ എത്തിച്ചു മെഡിക്കൽ പരിശോധനക്ക് ശേഷം അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ബോസ് പി ബേബി, റാഫി മീരാൻ, അശ്വധീഷ്, ശ്രീനി ശാസ്താംകോവിൽ, മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, ആകാശ പറവ അഗതിമന്ദിരം ഡയറക്ടർ ഫാ. ജോസഫ് തോമസ്, നിഷാ രാജീവ്, എന്നിവരുടെ സാന്നിധ്യത്തിൽ അഗതി മന്ദിരത്തിൽ എത്തിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.