കുറവിലങ്ങാട്: മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽ മാത്രം വിതരണം ചെയ്യാൻ ഡ്രഗ്സ് കൺട്രോളർ വിഭാഗം അനുമതിയുള്ള നിയന്ത്രിത ഉത്തേജക മരുന്ന് വില്പന സംഘത്തെ അമർച്ച ചെയ്യാൻ പോലീസ് മടി കാണിക്കുന്നു. ഏതാനും ആഴ്ചകൾ മുമ്പ് ജില്ലയിലെ ഉത്തേജക മരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടികൂടിയെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ ഇപ്പോഴും പാലാ, വാഗമൺ, കടുത്തുരുത്തി, കുറവിലങ്ങാട്, രാമപുരം, ഉഴവുർ, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ, കല്ലറ മേഖലയിൽ ആളൊഴിഞ്ഞ വഴിയോരങ്ങളിലും ചെറിയ വിനോദ് സഞ്ചാര കേന്ദ്രങ്ങളിലും ഒഴിഞ്ഞ ഉത്തേജക മരുന്ന് കുപ്പികളും ഉപയോഗിച്ച് ഉപേക്ഷിച്ച് സിറീഞ്ചുകളും കാണപ്പെടുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. നിയന്ത്രിത ഉത്തേജക മരുന്ന് വില്പന സംഘത്തെ അമർച്ച ചെയ്യാൻ പോലീസും എക്സൈസും ശ്രമിക്കുന്നുണ്ട് എന്ന് അവകാശപ്പെടുമ്പോൾ ജില്ലയിൽ ലഹരി -ഉത്തേജക മാഫിയ സംഘങ്ങൾ സജീവമായി തന്നെ വിലസുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1