Friday, April 18, 2025 8:18 am

ഡല്‍ഹിയില്‍ വിദ്യാർഥികളെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിദ്യാർഥികളെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ജാമിയ നഗറിലെ ഫ്ളാറ്റിൽ രണ്ടു ഡൽഹി സർവകലാശാല വിദ്യാർത്ഥികളുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ഒരാൾ പുരുഷനും മറ്റൊന്നു സ്ത്രീയുമാണ്. രണ്ടു മൃതദേഹങ്ങളുടെയും കഴുത്തിൽ മുറിവുണ്ട്, രണ്ടു കത്തികൾ ഫ്ളാറ്റിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും 23 വയസ് പ്രായമുണ്ടെന്നും ലഡാക്കിൽനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.

യുവാവിന്റെ കൈപ്പടയിലുള്ള ഒരു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പും യുവതിയുടെ കൈപ്പടയിലുള്ള രണ്ടു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നോർത്ത് കാമ്പസിലെ വിജയ് നഗറിൽ   താമസിച്ചിരുന്ന യുവതി. ശനിയാഴ്ച യുവാവിനെ കാണുന്നതിനുവേണ്ടി  ഫ്ളാറ്റിൽ എത്തുകയായിരുന്നു. ഫ്ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ എയിംസ് ആശുപത്രിയിലേക്കു മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...