അഞ്ചരക്കണ്ടി: ഭർതൃപീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. കാപ്പാട് പെരിങ്ങളായി സ്വദേശി ബസ് ഡ്രൈവർ വിപിനാണ് റിമാൻഡിലായത്. ജൂലൈ 16നാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫ് വെൺമണൽ പേരിയിലെ എ. അശ്വനി (25) യാണ് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. 16ന് വൈകീട്ട് മൂന്നിന് വെൺമണലിലെ വീട്ടിലെ കുളിമുറിയിലാണ് അശ്വനി ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിയ നിലയിൽ കണ്ട അശ്വനിയെ വീട്ടുകാർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൂന്നുദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അശ്വനി ജൂലൈ 19ന് മരിച്ചു. അശ്വനിയെ മാനസികമായും ശാരിരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് തൂങ്ങിയതെന്നാരോപ്പിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് വിപിനെ അറസ്റ്റുചെയ്ത് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ദിവസങ്ങളോളം ഒളിവിലായിരുന്ന വിപിനെ തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1