ഗാസ സിറ്റി : വടക്കൻ ഗാസയിലെ സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്നും അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുമെന്നും ഐക്യരാഷ്‌ട്ര സംഘടന. രണ്ടാഴ്‌ചയ്‌ക്കിടയിൽ ആദ്യമായി വടക്കൻ ഗാസയിൽ ഭക്ഷണമെത്തിച്ച ശേഷമാണ് യുഎൻ പ്രസ്‌താവനയിറക്കിയത്. മേഖലയിൽ ഏകദേശം നാലുലക്ഷംപേര്‍ അവശേഷിക്കുന്നതെന്നും യുഎൻ പറഞ്ഞു. അതിനിടെ ഗാസയിലെ അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള ആക്രമണം ഇസ്രയേൽ കടുപ്പിച്ചു. ഒരു ദിവസത്തിനിടെ 55 പേരെയാണ് സൈന്യം കൊന്നുതള്ളിയത്. ജബലിയ മേഖലയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ അൽ ഫലൂജയ്‌ക്ക് സമീപം ഇസ്രയേൽ വെടിവെയ്‌പിൽ 15 പേർ കൊല്ലപ്പെട്ടു. ഖാൻയൂനിസിലെ അഭയാർഥി ക്യാമ്പിൽ 10 പേരും കൊല്ലപ്പെട്ടു. ഗാസയിൽ ആകെ മരിച്ചവരുടെ എണ്ണം 42,344 ആയി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1