ചെങ്ങന്നൂർ : പക്ഷിപ്പനിയെത്തുടർന്ന് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ചെങ്ങന്നൂരിലെ സെൻട്രൽ ഹാച്ചറി ഫെബ്രുവരിയിൽ തുറക്കും. ഹാച്ചറിയിൽനിന്നുള്ള വായു, മണ്ണ് എന്നിവയുടെ സാംപിളുകളെല്ലാം നെഗറ്റീവാണ്. ഭോപാലിലെ ലാബിലാണ് ഇവ പരിശോധിച്ചത്. ഓരോ 15 ദിവസവും സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. 10 കിലോമീറ്റർ ചുറ്റളവിൽനിന്നു ശേഖരിച്ച സാംപിളുകളുടെ ഏതാനും ഫലംകൂടി വരാനുണ്ട്. ഇതും നെഗറ്റീവാകാനാണ് സാധ്യത. നിലവിലുള്ള സാംപിൾഫലങ്ങളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ തുറന്നുപ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുമെന്നാണ് സൂചനയെന്ന് ഹാച്ചറി അധികൃതർ പറഞ്ഞു. അതേസമയം പ്രവർത്തനാനുമതി നൽകുന്നത് കർശനമായ വ്യവസ്ഥകളോടെയായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1