പത്തനംതിട്ട: നഗരസഭ പതിമൂന്നാം വാർഡിൽ പെട്ട ആനപ്പാറ തോലിയാനിക്കര പ്രദേശങ്ങളിൽ പലിശ ഇടപാടുകാർ വിലസുന്നതായി പരാതി. നൂറിന് പത്തും ഇരുപതും രൂപ വെച്ചാണ് പലിശയ്ക്കു തുക വാങ്ങുന്നത്. ഇവർ സർക്കാരിൽ നിന്നും നിന്നും സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ വാങ്ങുകയും ചെയ്യുന്നുണ്ട്. 1500 ഉം 2000 സ്ക്വയർ ഫീറ്റിൽ അധികം അളവിൽ വീടും ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളും ഉള്ളവരാണ് ഇവർ. പത്തനംതിട്ട സർവീസ് സഹകരണബാങ്ക്, പത്തനംതിട്ട കെഎസ്എഫ്ഇ, മണപ്പുറം ചിട്ടി ഫണ്ട് എന്നീ സ്ഥലങ്ങളിൽ നിന്നും വായ്പ എടുത്ത പൈസയാണ് പലിശക്ക് കൊടുക്കുന്നത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സ്ഥലവാസിയും കേരള ജന വേദി സംസ്ഥാന പ്രസിഡണ്ടുമായ റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1