കുമ്പനാട് : വിവിധ പള്ളികളുടെ ഒമ്പത് ശ്മശാനങ്ങളാണ് കിഴക്കേവെള്ളിക്കരയിലുള്ളത്. കൂട്ടത്തിൽ 35 സെൻറ് സ്ഥലത്താണ് കോയിപ്രം ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ശ്മശാനവും. ശ്മശാനത്തിന്റെ ഒരുഭാഗത്ത് മൃതദേഹങ്ങൾ മറവുചെയ്യാനുള്ള ആറ് സെല്ലുകളാണുള്ളത്. ഈ കെട്ടിടം കാട് മൂടിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ മുകളിലും മുൻവശത്തും ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയുണ്ട്. സെല്ലുള്ള കെട്ടിടം ഒഴിച്ച് ബാക്കി സ്ഥലമെല്ലാം കാടുമൂടി. സെല്ലിലേക്ക് പോകാൻ രണ്ടടി വീതിയിൽ നടപ്പാത മാത്രമാണ് കാട് തെളിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ മുൻവശം കോൺക്രീറ്റ് ചെയ്യുകയോ ഇന്റർലോക്ക് പാകുകയോ ചെയ്തിട്ടില്ല. മൃതദേഹവുമായി ശ്മശാനത്തിൽ എത്തിയാൽ തറയിൽ വെക്കണം. അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങളുമില്ല. മൃതദേഹം ഉയർത്തി വയ്ക്കുവാനായി യാതൊരു സജ്ജീകരണവും ഇവിടെയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1