ആലപ്പുഴ: താൻ വായിൽ തോന്നിയത് വിളിച്ചു പറയുന്ന ആളല്ലെന്ന് പറഞ്ഞ് മുൻ മന്ത്രി ജി സുധാകരൻ. മിണ്ടാതിരിക്കാൻ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തന്നെ കേരളം മുഴുവൻ അപമാനിക്കാനുള്ള ആക്ഷേപമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജി സുധാകരൻ മറുപടി നൽകിയത് സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമർശനത്തിനാണ്. ജില്ലാ സമ്മേളനത്തിൽ വായിൽ തോന്നിയത് വിളിച്ചുപറയുന്ന ജി സുധാകരനെ നിയന്ത്രിക്കണമെന്ന വിമർശനം ഉയർന്നിരുന്നു. ഇടയൻ പിന്നിൽ ആരോ ഉണ്ടെന്നും, പറയിപ്പിച്ചതാകുമെന്നും പറഞ്ഞ സുധാകരൻ, ആലപ്പുഴയിലും ചിലർ തന്നെ കല്യാണങ്ങൾക്കും മറ്റും വിളിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും, അവരൊക്കെ ഇപ്പോൾ എവിടെയാണെന്നും ചോദിച്ചു. പൊതുപ്രവർത്തകർ സംസാരിക്കേണ്ടത് ശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് പറഞ്ഞ അദ്ദേഹം, അതാണ് മാർക്സ് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1