അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് 16 മാസമാണ് ജയിലിലടച്ചത് ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അടിയാന്താവസ്ഥ കാലത്ത് ഇന്ദിരയുടെ ഭരണകൂടം തന്നോട് കാണിച്ച അനീതികൾ എണ്ണിപ്പറഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് പതിനാറ് മാസം ജയിലിൽ കിടന്നതും അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പരോൾ നിഷേധിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തിയാൽ സ്വേച്ഛാധിപത്യം നടപ്പാകുമെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന് ജയിലിൽ അടയ്‌ക്കപ്പെടുമ്പോൾ എനിക്ക് 24 വയസായിരുന്നു, പ്രതിരോധമന്ത്രി പറഞ്ഞു. വിവാഹം കഴിഞ്ഞ് അധിക ദിവസങ്ങളായിട്ടില്ല. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കാണുന്നത് അറസ്റ്റ് ചെയ്യാനായി കാത്തുനിൽക്കുന്ന പൊലീസുകാരെയാണ്. അർദ്ധരാത്രിയോടെയാണ് ജയിലിലേക്ക് കൊണ്ടുപോയത്. 16 മാസത്തോളം നൈനി സെൻട്രൽ ജയിലിലായിരുന്നു. അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോലും പരോൾ തന്നില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....