പന്തളം : തീർഥാടകർക്ക് പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് പാലസ് വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പന്തളത്ത് സ്‌പോട്ട് ബുക്കിങ് സൗകര്യമൊരുക്കുക, പ്രധാനപ്പെട്ട അയ്യപ്പക്ഷേത്രങ്ങളെ കോർത്തിണക്കി പിൽഗ്രിം സർക്യൂട്ടും അവിടേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. രക്ഷാധികാരി എം.രവിവർമരാജാ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.സി. ഗിരീഷ് കുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ. കിഷോർ കുമാർ, ട്രഷറർ ആർ.കെ.ജയകുമാരവർമ, വൈസ് പ്രസിഡന്റ് എൻ.ആർ.കേരളവർമ, സെക്രട്ടറിമാരായ ദീപാവർമ, പ്രസാദ് വർമ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1</a