വേട്ടക്കാര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ; മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ യുഡിഎഫ് കണ്‍വീനറാണ് അതിജീവിതയ്‌ക്കെതിരെ പറഞ്ഞതെന്നും രണ്ടാംഘട്ടത്തില്‍ കെപിസിസി പ്രസിഡന്റും പറഞ്ഞിരിക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വേട്ടക്കാര്‍ക്കൊപ്പം ഓടുകയാണെന്നും അവരുടെ പരാതിയിലടക്കം സംശയം പ്രകടിപ്പിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രീയവാദികളാണെന്നും രണ്ടും ഒരേ സ്വഭാവമുളള സംഘടനകളാണെന്നും എം ബി രാജേഷ് പറഞ്ഞു. ‘ഒരുഭാഗത്ത് സവര്‍ക്കര്‍ എങ്കില്‍ മറുഭാഗത്ത് മൗദൂദി. എല്‍ഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും ഒരുകാലത്തും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല. കാണാന്‍ വരുന്നവരെ കണ്ടുകാണും. ജമാഅത്തെ ഇസ്‌ലാമിയാണ് കേരളത്തിന്റെ വികസനം മുടക്കാന്‍ എക്കാലവും മുന്നില്‍ നിന്നവര്‍. ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഘട്ടത്തിലും എല്‍ഡിഎഫ് ബോര്‍ഡുകളില്‍ പ്രാതിനിധ്യം കൊടുത്തിട്ടില്ല. ആര്‍എസ്എസിനെപ്പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധരാണ് ജമാഅത്തെ ഇസ്‌ലാമിയും എം ബി രാജേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....