മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ പ്രതികരിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കൂടുതല്‍ കുട്ടികള്‍ രംഗത്ത്.  കുട്ടികളില്‍നിന്നും ഊരിമാറ്റിയ അടിവസ്ത്രങ്ങള്‍ ക്ലാസ് മുറിയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു എന്നും പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇത് കോളജില്‍വെച്ച്‌ ധരിക്കാന്‍ അനുവദിച്ചില്ലെന്നും കുട്ടികള്‍ പറയുന്നു.

‘നീറ്റിനായി എട്ടാം ക്ലാസ് മുതലുള്ള തയാറെടുപ്പായിരുന്നു. പരിശോധനയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ്സ് തകര്‍ന്ന് പരീക്ഷാ ഹാളില്‍നിന്ന് ഇറങ്ങേണ്ടിവന്നു.  മാതാപിതാക്കള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്.  ആദ്യ ഗേറ്റില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി. അടുത്ത ഘട്ടമായി വിരലടയാളം ഉള്‍പ്പെടെ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ചു. മൂന്ന് വനിതാ ജീവനക്കാരുടെ മുന്നിലേക്കാണ് പിന്നെയെത്തിയത്.

മെറ്റല്‍ ഡിറ്റക്ടര്‍ വഴി സ്കാന്‍ ചെയ്തപ്പോള്‍ ബീപ് ശബ്ദം കേട്ടു.   അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണു കാരണമെന്നു മനസ്സിലാക്കിയതോടെ അത് ഒഴിവാക്കാന്‍ പറഞ്ഞു. ഒരു ജീവനക്കാരിയാണ് വാശിയോടെ ഇടപെട്ടത്”-പെണ്‍കുട്ടികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പോലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....