കോഴിക്കോട് : എം ടി തൻ്റെ മേഖലയിൽ നൂറ് ശതമാനം കൂറു പുലർത്തിയ വ്യക്തിയാണെന്നും അദ്ദേഹത്തിൻ്റെ വിയോഗം മലയാള സാഹിത്യത്തിന് തന്നെ അഗാധമായ നഷ്ടബോധം ഉണ്ടാക്കുന്നുവെന്നും എഴുത്തുകാരനും അധ്യാപകനുമായ എം കെ സാനു. മരണം ജീവിതത്തിൻ്റെ വിരാമ ചിഹ്നമാണ് സംഭവിച്ചേ പറ്റു. എങ്കിലും അദ്ദേഹത്തെ പോലെ ഇന്ത്യൻ സാഹിത്യത്തിന് അതിൽ തന്നെ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തയാൾ ഇല്ലാതെയാകുമ്പോൾ അഗാധമായ നഷ്ടബോധം അനുഭവപ്പെടുന്നു. വളരെ ചുരുക്കം സുഹ്യത്തുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാൽ തന്നെ തൻ്റെ മേഖലയിൽ നൂറ് ശതമാനം കൂറു പുലർത്തിയ വ്യക്തിയാണ് അദ്ദേഹം എം കെ സാനു പറഞ്ഞു. എഡിറ്റർ എന്ന തരത്തിൽ സമകാലിക വിഷയങ്ങളിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്നും കമ്മിറ്റ്‌മെൻ്റ് എന്തിനോടാണ് എന്ന് ഒരിക്കൽ ചോദിപ്പോൾ കമ്മിറ്റ്‌മെൻ്റ് ജീവിതത്തോട് അല്ല അത് കലയോടാണ് എന്ന് പറഞ്ഞുവെന്നും എം കെ സാനു മാധ്യമങ്ങളോട് പറഞ്ഞു. എം ടിയുടെ മികച്ച എഴുത്തുകളിൽ ഒന്നായ മഞ്ഞ് കാത്തിരിപ്പിൻ്റെ കഥയാണെന്നും കാത്തിരിപ്പിൻ്റെ കഥ ലോകത്ത് എല്ലായിടത്തും ഉണ്ടെങ്കിലും കാത്തിരിപ്പിൻ്റെ തീവ്രത കാട്ടി തന്നത് മഞ്ഞാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1