Monday, April 21, 2025 7:27 am

മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച രണ്ടു പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കൊണ്ടോട്ടി പോലീസും ജില്ലാ ആന്‍റി നാര്‍ക്കോട്ടിക്ക് സ്ക്വാഡും ചേര്‍ന്നു പിടികൂടി. മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (22), കോഴിക്കോട് കല്ലായി അമന്‍ വീട്ടില്‍ അകീല്‍ (20)എന്നിവരെയാണ് എല്‍എസ്ഡി, എംഡിഎ എന്നീ മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്നു വില്‍പ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു .

മയക്കുമരുന്നു കടത്താന്‍ ഉപയോഗിച്ച ബൈക്കും ഇവരില്‍നിന്നു കണ്ടെടുത്തു. 2000 രൂപ നിരക്കിലാണ് മയക്കുമരുന്ന് സ്റ്റാമ്പ്  വിറ്റിരുന്നത്. കൊറിയര്‍വഴിയും ഇവര്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നതായി ഇവര്‍ പോലീസിനോട് പറയുന്നു. കൈവശം വെച്ചാല്‍ 20 വര്‍ഷത്തിലധികം തടവു ശിക്ഷയും പിഴയും ലഭിക്കുന്ന മയക്കുമരുന്നാണ് ഇവരില്‍നിന്നും പിടികൂടിയത് . ഇതിന് അര ലക്ഷം രൂപയോളം മൂല്യമുണ്ട് . പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാ പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നടപ്പാക്കാൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ

0
ന്യൂഡൽഹി : ഉദ്യോഗാർഥികളെ തിരിച്ചറിയാൻ എല്ലാ പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക്...

കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി ഇന്ന് കളത്തിൽ

0
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി...

പാകിസ്താനിൽ മന്ത്രിക്കുനേരെ തക്കാളിയേറ്

0
ഇസ്‍ലാമാബാദ് : പാകിസ്താനിൽ മന്ത്രിക്ക് നേരെ തക്കാളിയും ഉരുളക്കിഴങ്ങും എറിഞ്ഞ് പ്രതിഷേധക്കാർ....

ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ നിയമനടപടിക്ക് സാധ്യത

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഫോൺ, യാത്രാവിവരങ്ങൾ...