Friday, March 21, 2025 2:40 am

ടെന്‍ഷന്‍ വേണ്ട : പേടിഎം സേവനങ്ങള്‍ തുടരാന്‍ കഴിയും

For full experience, Download our mobile application:
Get it on Google Play

പേടിഎം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാര്‍ത്ത യൂസര്‍മാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആര്‍ബിഐയുടെ വിലക്കില്‍ പേടിഎം യൂസര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകന്‍ വിജയ് ശേഖര്‍ അറിയിച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ പേടിഎം ആപ്പ് സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട് എന്നും അതുകൊണ്ട് സ്വന്തം പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് വിലക്ക് ഉണ്ടായാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ സേവനങ്ങള്‍ തുടരാന്‍ കമ്പനിക്ക് കഴിയുമെന്നും വിജയ് ശേഖര്‍ അറിയിച്ചു.

പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകള്‍, ഫാസ്ടാഗ്, എന്‍സിഎംസി കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലെ നിരോധനം ബാധിക്കുക. നിലവില്‍ വാലറ്റുള്ളവര്‍ക്ക് അതില്‍ ബാലന്‍സ് ടോപ് അപ് ചെയ്യാനും ഇടപാടുകള്‍ നടത്താനും കഴിയുമെന്നും വിജയ് ശേഖര്‍ പറഞ്ഞു. അക്കൗണ്ടില്‍ പണമുള്ള പേടിഎം ഉപഭോക്താവാണെങ്കില്‍ യുപിഐ, എഎംപിഎസ്, ആര്‍ടിജിഎസ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിച്ച് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. രാജ്യത്ത് കോടിക്കണക്കിന് യൂസര്‍മാരുള്ള ആപ്പാണ് പേടിഎം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാര്‍പ്പിട മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

0
പത്തനംതിട്ട : പാര്‍പ്പിട മേഖലയ്ക്കും ശുചിത്വ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി 2025-26...

ദേശീയ അംഗീകാര നിറവില്‍ ഏഴംകുളം കുടുംബാരോഗ്യകേന്ദ്രം

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഏഴംകുളം കുടുംബാരോഗ്യത്തിന്...

പന്തളം എന്‍എസ്എസ് പോളിടെക്‌നികിനെ ഹരിത കലാലയം ആയി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്...

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് പന്തളം എന്‍എസ്എസ്...

ജില്ലാതല ഉദ്ഘാടനവും വദന പരിശോധനാ ക്യാമ്പും നടന്നു

0
പത്തനംതിട്ട : ലോകവദനാരോഗ്യദിന ഉദ്ഘാടനവും പരിശോധനാ ക്യാമ്പും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍...