പന്തളം : അസൗകര്യങ്ങൾക്ക് നടുവില്‍ വലഞ്ഞ് പന്തളത്ത് എത്തിയ തീര്‍ഥാടകാര്‍. മഴകൂടി പെയ്തതിനാൽ മണ്ഡപത്തിന് സമീപത്തും പാർക്കിങ് ഗ്രൗണ്ടിലും ചെളിനിറഞ്ഞിരുന്നു. നഗരസഭ പണിയുന്ന ശൗചാലയത്തിന്റെ പണിയും പൂർത്തിയായിട്ടില്ല. ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് ചെറിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലമാണ് ചെളിയും വെള്ളവും നിറഞ്ഞുകിടക്കുന്നത്. അന്നദാനം നടക്കുന്ന ഹാളിലേക്കെത്തുന്ന സ്ഥലത്തും പണിസാധനങ്ങളുൾപ്പെടെ നിരന്നുകിടക്കുന്നുണ്ട്. കുളനടയിലെ പണികളും ഇത്തവണ പൂർത്തിയായിട്ടില്ല. കുളിക്കടവിലെ ചെളിനീക്കുന്ന ജോലിയും റോഡ് നന്നാക്കുന്ന പണിയും നടന്നില്ല. തൂക്കുപാലത്തിൽ ശനിയാഴ്ച പുലർച്ചെ ലൈറ്റില്ലാതിരുന്നത് പുലർച്ചെ ദർശനത്തിനെത്തിയവർ ബുദ്ധിമുട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1