Wednesday, July 3, 2024 1:05 pm

പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ സ്രവ പരിശോധന നടത്താന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളം റെയില്‍വേ സ്റ്റേഷൻ അടക്കമുള്ള പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ സ്രവ പരിശോധന നടത്താന്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം സിറ്റിയിലെ 103 പോലീസുകാരുടെ സ്രവത്തിന്റെ സാമ്പിള്‍ ഇന്നലെ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു.

സെക്രട്ടേറിയറ്റിനു മുന്നില്‍ ജോലി നോക്കിയ നന്ദാവനം എആര്‍ ക്യാംപിലെ പോലീസുകാരന് ഉറവിടമറിയാത്ത കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു പോലീസുകാര്‍ക്കു പരിശോധന നടത്താന്‍ തീരുമാനിച്ചത്. വിദേശത്തു നിന്നുള്ളവര്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ ജോലി നോക്കിയ പോലീസുകാരുടേത് അടക്കമുള്ള സ്രവമാണ് ഇന്നലെ എടുത്തത്. വിമാനത്താവളത്തിനുള്ളില്‍ ജോലി നോക്കിയ പോലീസുകാര്‍ക്കു മാത്രമേ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുള്ളുവെന്ന് പോലീസുകാര്‍ പറഞ്ഞു.

ഇതോടൊപ്പം കോവിഡ് ബാധിച്ച പോലീസുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ അടക്കമുള്ളവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെ വ്യാപക പരിശോധന നടത്തി. കടകളില്‍ നടത്തിയ പരിശോധനയില്‍ സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയുണ്ടായി. ഇന്നും പോലീസ് പരിശോധന നടത്താനാണു തീരുമാനം .

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫുട്ബാൾ ഗ്രൗണ്ടിൽ അഗാധ ഗർത്തം രൂപപ്പെട്ടു

0
ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്ബോൾഗ്രൗണ്ടിന്റെ നടുക്ക് പെട്ടെന്ന് 100 അടി വീതിയിലും 30...

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ; തട്ടിപ്പില്‍ വീഴരുത് ; ജാഗ്രത വേണമെന്ന് നോര്‍ക്ക

0
തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സംസ്ഥാനത്ത്...

സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചു ; ബസ് കണ്ടക്ടർ പിടിയിൽ

0
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍...

‘റീൽ എടുത്തത് ഞായറാഴ്ച ദിവസം ‘ ; സര്‍ക്കാര്‍ ഓഫീസിൽ റീൽസെടുത്ത ജീവനക്കാർ വിശദീകരണം...

0
പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ....