പാലക്കാട് : കൈക്കൂലി അവകാശമായി കാണുന്ന സമീപനമായിരുന്നു പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാറിനെന്ന് പിരിച്ചുവിടൽ ഉത്തരവിൽ റവന്യൂ വകുപ്പ്. കൈക്കൂലി വാങ്ങുകയെന്നത് സുരേഷ്കുമാറിന് മനോരോഗ തലത്തിലേക്ക് എത്തിയെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥനും വിലയിരുത്തി. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ സുരേഷ്കുമാറിന്, താൻ നിരപരാധിയാണെന്ന് വാദിക്കാനല്ലാതെ അത് തെളിയിക്കാൻ തക്ക വസ്തുതകൾ ബോധിപ്പിക്കാനായില്ലെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു. ‘‘രാവിലെ മുതൽ ഉച്ചവരെ സഹപ്രവർത്തകരോടോ ഓഫിസിൽ വരുന്ന നാട്ടുകാരോടോ മിണ്ടാതെ ദുരൂഹമൗനം പാലിക്കും. ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷകൾ മാത്രം പരിഗണിക്കും. അപേക്ഷകരോട് നേരിട്ടുതന്നെ കൈക്കൂലി ആവശ്യപ്പെടും.’’ -റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1