Friday, May 9, 2025 6:26 pm

ലീഗിന് രണ്ടാം രാജ്യസഭാസീറ്റ് ; തിരിച്ചുകിട്ടുന്നത് 18 വർഷത്തിനുശേഷം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുസ്‌ലിം ലീഗിന് കേരളത്തിൽനിന്ന് രണ്ടാമതൊരു രാജ്യസഭാസീറ്റിനുകൂടി വഴിയൊരുങ്ങിയത് 18 വർഷത്തിനുശേഷം. 1979-ൽ യു.ഡി.എഫ്. നിലവിൽ വന്നശേഷം ലീഗിന് മിക്കപ്പോഴും ഒരേസമയം രണ്ട് രാജ്യസഭാ എം.പി.മാരുണ്ടായിരുന്നു. 2006-ൽ അബ്ദുസ്സമദ് സമദാനിയുടെ കാലാവധി കഴിഞ്ഞപ്പോഴാണ് അത് ഒന്നായി ചുരുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റെന്ന ആവശ്യത്തിൽ ഇത്തവണ ഉറച്ചുനിന്നതോടെയാണ് രാജ്യസഭയിൽ രണ്ടാംസീറ്റിന് സാധ്യത തെളിഞ്ഞത്. ജൂലായിൽ ഒഴിവുവരുന്ന മൂന്ന് സീറ്റുകളിൽ യു.ഡി.എഫിന് ജയിക്കാവുന്ന സീറ്റാണ് കോൺഗ്രസ് ഉറപ്പുനൽകിയത്.

നിലവിലെ രാജ്യസഭാംഗം പി.വി. അബ്ദുൽവഹാബിന് 2027 ഏപ്രിൽ 23 വരെ കാലാവധിയുണ്ട്. തുടർന്നും രാജ്യസഭയിൽ ലീഗിന് രണ്ട് അംഗങ്ങളെ ഉറപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്‌ദാനം. തമിഴ്‌നാട്ടിൽ ഡി.എം.കെ. മുന്നണിയുടെ ഭാഗമായും ലീഗ് രാജ്യസഭാസീറ്റിനായി ചർച്ച നടത്തുന്നുണ്ട്. കേരളത്തിൽനിന്നുള്ള രാജ്യസഭാസീറ്റിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാമിനാണ് മുൻതൂക്കം. യൂത്ത് ലീഗ് പ്രതിനിധികളും പരിഗണനയിലുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം....

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....

പ്രതിരോധ വാർത്തകളിൽ മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര നിർദേശം

0
ഡൽഹി: സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ...

യുവാക്കളെ കത്തി കാണിച്ച് പണവും ബൈക്കും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് സുഹൃത്തുക്കളായ യുവാക്കളെ കത്തി കാണിച്ച്...