പത്തനംതിട്ട : സുബലാ പാർക്ക് പരിസരം കാട് കയറി നശിക്കുന്നു. സുബലാ കൺവെൻഷൻ സെന്ററിന്റെ നടത്തിപ്പിനാവശ്യമായ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം. 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ജില്ലാ വകുപ്പ് തലത്തിൽനിന്നു പട്ടികജാതി വിഭാഗം ഡയറക്ടർക്ക് നൽകിയത്. ഇത് പാസായെങ്കിൽ മാത്രമേ കോംപ്ളക്സിന്റെ പ്രവർത്തനമെങ്കിലും തുടങ്ങാൻ സാധിക്കൂ. പാർക്കിലെ കുളത്തിന്റെ നവീകരണവും നടപ്പാതയുടെയും പാർക്കിന്റെയും നിർമാണവുമാണ് ഇത്തരത്തിൽ നടത്താനുള്ളത്. കൺവെൻഷൻ സെന്ററിന് സമീപമുള്ള കുളത്തിന്റെയും കനാലിന്റെയും മതിലുകളുടെ നിർമാണവും കാനാലിന്റെ കരയിലൂടെ നടപ്പാതയും പൂർത്തിയായാൽ മാത്രമേ പാർക്കായി ഉപയോഗിക്കാൻ കഴിയൂ. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നിർമാണം ഉദ്ദേശിച്ചിരുന്നത് 2.94 കോടി രൂപയാണ് ഒന്നാംഘട്ട നിർമാണത്തിനായി അനുവദിച്ചത്. ഇതിൽ 1.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1