Friday, July 4, 2025 5:52 am

കോവിഡ് വീട്ടുചികിത്സ : സി.എഫ്.എല്‍.ടി.സി ഘട്ടം ഘട്ടമായി അടച്ചുപൂട്ടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് രോഗികളില്‍ നല്ലൊരു ശതമാനം വീട്ടുചികിത്സ തെരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ (സി.എഫ്.എല്‍.ടി.സി) ഘട്ടം ഘട്ടമായി അടച്ചുപൂട്ടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സികളാണ് ആദ്യഘട്ട അടച്ചുപൂട്ടലിന് പരിഗണിക്കുന്നത്. പ്രദേശത്തെ വ്യാപനസാഹചര്യവും ആവശ്യകതയും വിലയിരുത്തിയ ശേഷം തീരുമാനത്തിലെത്താനാണ് നിര്‍ദേശം.

നിലവില്‍ ചികിത്സയിലുള്ള 78,694 പേരില്‍ 55,000 പേരും വീടുകളിലാണ് കഴിയുന്നത്. സി.എഫ്.എല്‍.ടി.സികളിലായി സജ്ജമാക്കിയ 30,000 കിടക്കകളില്‍ 15,118 ഉം ഒഴിഞ്ഞുകിടക്കുകയാണ്. ഒക്ടോബറില്‍ രോഗികളാരും എത്താത്ത സി.എഫ്.എല്‍.ടി.സികളും സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യം 160 ഓളം കേന്ദ്രങ്ങള്‍ അവസാനിപ്പിക്കുന്നത്.

കോവിഡ് ബാധിതരില്‍ പ്രായമേറിയവരെയും മറ്റ് രോഗങ്ങളുള്ളവരെയും വൈറസ് ബാധ മൂലം ഗുരുതരാവസ്ഥയിലായവരെയും കോവിഡ് ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നത്. ലക്ഷണങ്ങളില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും വീടുകള്‍ പാര്‍പ്പിച്ചുള്ള ചികിത്സ സംവിധാനം വിജയകരമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

രോഗികളില്ലാത്ത സി.എഫ്.എല്‍.ടി.സികള്‍ നിര്‍ത്തുന്നതിലൂടെ ഡോക്ടര്‍മാരടക്കമുള്ള മനുഷ്യവിഭവശേഷി മറ്റ് മേഖലകളില്‍ പ്രയോജനപ്പെടുത്താനാകും. ശബരിമല തീര്‍ഥാടനമാരംഭിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കോവിഡ് വ്യാപനം രൂക്ഷമായ പല ജില്ലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളടക്കം സി.എഫ്.എല്‍.ടി.സിക്കായി വിട്ടുനല്‍കിയിരുന്നു. ഏഴു മാസമായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സികളുണ്ട്. ഇവ ഒഴിഞ്ഞുനല്‍കണമെന്ന് പലയിടങ്ങളിലും സ്ഥാപനാധികൃതര്‍ ആവശ്യവുമുന്നയിച്ചിരുന്നു. ഇതോടൊപ്പം സ്കൂളുകളും മറ്റും സമീപഭാവിയില്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നതും കൂടി കണക്കിലെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...