പത്തനംതിട്ട : ഓണത്തിനുശേഷം വിപണി കണ്ടെത്താൻ കഴിതായതോടെ ജില്ലയിലെ ബന്ദിപ്പൂ കർഷകർ പ്രതിസന്ധിയിലായി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്വയംസംരംഭകർ, ജെ.എൽ.ജി ഗ്രൂപ്പുകൾ, വിദ്യാർത്ഥി കൂട്ടായ്മ, ക്ഷേത്ര ഉപദേശക സമിതികൾ എന്നിവരാണ് പ്രധാനമായും ബന്ദിപ്പൂ കൃഷി നടത്തിയത്. സ്ഥലം പാട്ടത്തിനെടുത്തും കൂട്ടായ പരിശ്രമത്തിലൂടെയും ഏക്കറുകണക്കിന് പാടത്ത് ബന്ദിപ്പൂക്കൾ വിരിഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട തോട്ടങ്ങളിൽ ഇപ്പോഴും പൂക്കൾ വിളവെടുക്കാൻ പാകമായിട്ടുണ്ട്. അത്തം മുതൽ പൂരാടം വരെയുള്ള ദിവസങ്ങളിൽ നാട്ടിലെ കർഷകരിൽ നിന്ന് പൂക്കടക്കാർ ബന്ദിപ്പൂ വാങ്ങിയിരുന്നു. വഴിയോരങ്ങളിലും നവമാദ്ധ്യമങ്ങളിലൂടെയും പൂവിന്റെ കച്ചവടം തകൃതിയായി നടന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1