പത്തനംതിട്ട : ഹരിസൻ മലയാളം പ്ലാന്റെഷന്റെ കുമ്പഴ എസ്സ്റ്റേറ്റിലെ കാട് നീക്കം ചെയ്യാൻ വേണ്ടി നടത്തുന്ന കളനാശിനിപ്രയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്. തോട്ടത്തിലെ കാടു കളയുവാൻ നിരവധി മാർഗങ്ങൾ ഉണ്ടെന്നിരിക്കെ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും താമസക്കാരായിട്ടുള്ളവരെ രോഗികളാക്കുന്ന നടപടി സർക്കാർ ഇടപെട്ടു നിർത്താൻ നടപടി വേണം. ഇപ്പോൾ തന്നെ നിരവധി പേർക്ക് ക്യാൻസർ പോലുള്ള മാരകരോഗം പിടിപെട്ടിട്ടുണ്ട്. അടിയന്തിരമായി ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും മേലിൽ മരുന്നടി നടത്താതിരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുകയും വേണം. അതോടൊപ്പം കല്ലാറിലേക്കു മാലിന്യമുൾപ്പെടെ ഉള്ളവ തള്ളുന്ന നടപടിയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1