കൊച്ചി: വിദ്യാർഥിനിയെ കയറിപ്പിടിച്ച കേസിൽ പ്രതിയായ സ്റ്റുഡൻ്റ്സ് വെൽഫെയർ ഡയറക്ടർ പി.കെ ബേബിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ കുസാറ്റ് സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. ബേബിയെ സംരക്ഷിക്കുന്നുവെന്ന വിമർശനം നേരിടുന്ന വി.സി പി.ജി ശങ്കരൻ്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. പി.കെ ബേബിയുടെ സിൻഡിക്കേറ്റ് അംഗത്വം റദ്ദാക്കണമെന്നാണ് കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ ആവശ്യം. ബേബിയെ സിൻഡിക്കേറ്റിൽനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്. ഇരയായ പെൺകുട്ടിക്കായി രംഗത്തുള്ളത് എസ്.എഫ്.ഐയാണ്. കുസാറ്റിലെ ആഭ്യന്തര പരാതി സെൽ പെൺകുട്ടിയുടെ പരാതിയിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. കളമശ്ശേരി പോലീസിൽ പെൺകുട്ടി പരാതി നൽകിയതിനു പിറകെ ബേബി ഒളിവിൽ പോയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1