Saturday, June 22, 2024 2:09 am

കൊച്ചി മുസിരിസ് ബിനാലെ അവസാനിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി: കൊച്ചി മുസിരിസ് ബിനാലെ അവസാനിക്കുന്നു. കൊച്ചി ബിനാലെയുടെ സ്ഥിരംവേദിയായ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ തീരരക്ഷാ സേനയ്‌ക്ക് കൈമാറിയതോടെയാണ് ബിനാലെയ്‌ക്ക് വേദി നഷ്ടമായത്. വെനീസ് ബിനാലെ മാതൃകയില്‍ 2012 ഡിസംബർ 12 നാണ് കൊച്ചി ബിനാലെ തുടങ്ങിയത് .
ഇടതു സഹയാത്രികരായ എം.എ. ബേബി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരടങ്ങുന്ന സംഘമായിരുന്നു നടത്തിപ്പുകാർ . പിന്നീട് സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിദേശ വ്യവസായികളുടെ കൈകളിലേക്കെത്തി . കൊച്ചി മുസിരിസ് ബിനാലെയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഇരുപതരക്കോടി രൂപയാണെന്നാണ് കണ്ടെത്തൽ.

2012 ലെ ആദ്യ ബിനാലയ്‌ക്കായി 9 കോടി രൂപയും രണ്ടാം പതിപ്പിനായി 4 കോടിയും നല്‍കിയിരുന്നു. എന്നാല്‍ ഈ തുകയുടെ വിനിയോഗത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ തയാറാകാതെ മൂന്നാം പതിപ്പിനായി 7.5 കോടി രൂപയും അനുവദിച്ചു.നിരോധിത സംഘടനകളുടെ പതാകകളുടെ പ്രദര്‍ശനം, ആസാദി കശ്മീര്‍ അവതരണം, സംഘാടകനായ റിയാസ് കോമു സ്ത്രീപീഡന കേസിലകപ്പെട്ടത് , സാമ്പത്തിക ക്രമക്കേട് തുടങ്ങി നിരവധി കാര്യങ്ങൾ ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

0
ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ...

ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി

0
കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ...

ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കോഴിക്കോട് : കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു....

വിദേശത്തെ ജോലി ഓഫർ ഈ രാജ്യങ്ങളിലേക്കാണോ? അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ...

0
തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം...