കൊച്ചി മുസിരിസ് ബിനാലെ അവസാനിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി: കൊച്ചി മുസിരിസ് ബിനാലെ അവസാനിക്കുന്നു. കൊച്ചി ബിനാലെയുടെ സ്ഥിരംവേദിയായ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ തീരരക്ഷാ സേനയ്‌ക്ക് കൈമാറിയതോടെയാണ് ബിനാലെയ്‌ക്ക് വേദി നഷ്ടമായത്. വെനീസ് ബിനാലെ മാതൃകയില്‍ 2012 ഡിസംബർ 12 നാണ് കൊച്ചി ബിനാലെ തുടങ്ങിയത് .
ഇടതു സഹയാത്രികരായ എം.എ. ബേബി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരടങ്ങുന്ന സംഘമായിരുന്നു നടത്തിപ്പുകാർ . പിന്നീട് സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിദേശ വ്യവസായികളുടെ കൈകളിലേക്കെത്തി . കൊച്ചി മുസിരിസ് ബിനാലെയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഇരുപതരക്കോടി രൂപയാണെന്നാണ് കണ്ടെത്തൽ.

2012 ലെ ആദ്യ ബിനാലയ്‌ക്കായി 9 കോടി രൂപയും രണ്ടാം പതിപ്പിനായി 4 കോടിയും നല്‍കിയിരുന്നു. എന്നാല്‍ ഈ തുകയുടെ വിനിയോഗത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ തയാറാകാതെ മൂന്നാം പതിപ്പിനായി 7.5 കോടി രൂപയും അനുവദിച്ചു.നിരോധിത സംഘടനകളുടെ പതാകകളുടെ പ്രദര്‍ശനം, ആസാദി കശ്മീര്‍ അവതരണം, സംഘാടകനായ റിയാസ് കോമു സ്ത്രീപീഡന കേസിലകപ്പെട്ടത് , സാമ്പത്തിക ക്രമക്കേട് തുടങ്ങി നിരവധി കാര്യങ്ങൾ ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ ക്രൂര മർദനം; മോഷണാരോപണത്തിൽ യുവാക്കളെ ഷോക്കടിപ്പിച്ചു

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് അരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട്...

വാർദ്ധക്യ പെൻഷൻ വാങ്ങാനെത്തിയ 82കാരന് അമ്പരപ്പ്; അക്കൗണ്ടിൽ 759 കോടി രൂപ!

0
മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ്...

മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

0
കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത...

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

0
കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ്...