കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ വനിത ഡോക്ടര്‍ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയും മുസ്ലീംങ്ങളെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്. തബ്ലീഗ് പ്രവര്‍ത്തകരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുകയും ആശുപത്രികളിലേക്കല്ല പകരം അവരെ ജയിലില്‍ അടക്കണമെന്നും വീഡിയോയില്‍ ഡോക്ടര്‍ ആരതി ലാല്‍ചന്ദനി ആവശ്യപ്പെടുന്നതായി കാണാം. മുൻപ് കൊവിഡ് ബാധിതനായ തബ്ലീഗ് പ്രവര്ത്തകന് ഡോക്ടറുടെ മേല്‍ തുപ്പിയെന്നും ബിരിയാണി ആവശ്യപ്പെട്ടുവെന്നും ആരോപിച്ച് രംഗത്തെത്തിയത് ഈ ഡോക്ടറായിരുന്നു. കാണ്‍പൂരിലെ ഗുണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് ആരതി ലാല്‍ചന്ദനി.
ഉത്തര്‍പ്രദേശില്‍ വനിത ഡോക്ടര്‍ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയും മുസ്ലീംങ്ങളെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്
RECENT NEWS
Advertisment