Wednesday, May 8, 2024 6:35 am

യുവതിയെ തടഞ്ഞുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വിതുര : യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ആനാട് കുന്നത്തുമല വിപിന്‍ ഹൗസില്‍ വിപിന്‍ ശ്രീകുമാറി (33) നെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. പീഡനശ്രമം തടയാന്‍ ശ്രമിച്ച വിതുര സ്വദേശിയായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും രക്ഷപ്പെടുത്താനെത്തിയ മകനെ മര്‍ദ്ദിക്കുകയും ചെയ്ത ശേഷം വാഹനത്തില്‍ കടന്നുകളയുകയായിരുന്നു.

പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് ഇയാളെ പിടികൂടിയത്. ലഹരിക്കടിമയായ പ്രതി വഴിയില്‍ പതിയിരുന്നാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിതുര സിഐ ശ്രീജിത്ത്, എസ്‌ഐമാരായ വിനോദ് കുമാര്‍, ഇര്‍ഷാദ്, എഎസ്‌ഐ പത്മകുമാര്‍, എസ് സിപിഒ രാംകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ ഇവിഎം മെഷിനുമായി പോയ ബസിന് തീപിടിച്ചു ; അടിമുടി ദുരൂഹത

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിന്...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും

0
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും. രാവിലെ...

‘പക്വതയില്ല’ ; സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പദവികളില്‍ നിന്ന് നീക്കി മായാവതി

0
ലഖ്‌നൗ: സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി...

ലാവ്‌ലിൻ കേസ് ; സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
ഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ്...