Sunday, April 28, 2024 11:22 am

ഇന്തോനീഷ്യയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് 127 മരണം

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേര്‍ക്ക് പരുക്കേറ്റു. മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്‌സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം. പെര്‍സെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെ തോറ്റ ടീമിന്റെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.

കാണികളെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇന്തൊനീഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലിഗ-1 മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായും അന്വേഷണം ആരംഭിച്ചെന്നും ഇന്തോനീഷ്യയിലെ ഫുട്ബോള്‍ അസോസിയേഷന്‍ (പിഎസ്‌എസ്‌ഐ) അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ ത്രികോണ മത്സരത്തിൽ ആരെടുക്കും തൃശൂര്‍? ; സൂചനകള്‍ ഇങ്ങനെ…

0
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന...

കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞു ; പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കോട്ടയം : കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം സ്കൂളിലെ രണ്ടാംഘട്ട പണി നടക്കുന്നില്ല

0
കിഴക്കുപുറം :ഏഴംകുളം പഞ്ചായത്തിലെ കിഴക്കുപുറം ഗവ. എച്ച്.എസ്.എസിലെ പുതിയ കെട്ടിടംപണിയുടെ രണ്ടാംഘട്ടത്തിന്‍റെ...

230 കോടിയുടെ മയക്കുമരുന്ന് വേട്ട ; ഗുജറാത്തിലും രാജസ്ഥാനിലുമായി 13 പേർ അറസ്റ്റിൽ

0
അഹമ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ കൈവശം...