കൃഷിയിടത്തില്‍ കാട്ടാന ചെരിഞ്ഞത് എരണ്ട കെട്ടുമൂലം

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍: ഗുരുനാഥന്‍മണ്ണ് കുന്നത്ത് കൃഷിയിടത്തില്‍ കാട്ടാന ചെരിഞ്ഞത് എരണ്ട കെട്ടുമൂലം അവശതയിലായതിനാല്‍. ചെരിഞ്ഞ കാട്ടാനയെ ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തു. ഗുരുനാഥന്‍മണ്ണ് പുത്തന്‍പറമ്പില്‍ പോള്‍ എന്‍.കലാധരന്റെ കൃഷിഭൂമിയിലാണ് 10 വയസ്സുള്ള പിടിയാനയെ വെള്ളിയാഴ്ച രാവിലെ 11ന് ചെരിഞ്ഞ നിലയില്‍ കണ്ടത്. കൃഷിയിടത്തില്‍ രാവിലെ എത്തിയ പോളിന്റെ ഭാര്യ റോസമ്മയാണ് ആനയുടെ ജഡം ആദ്യം കണ്ടത്. തുടര്‍ന്ന് വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ ആര്‍. വിനോദ്, ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജി.വി. ഷിബു എന്നിവരുടെ സാന്നിധ്യത്തില്‍ ആനയുടെ ജഡം കോന്നി വെറ്റിനറി ഡോക്ടര്‍ ശ്യാമാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്.

വടശ്ശേരിക്കര റെയ്ഞ്ചില്‍ ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഈ പിടിയാന ഗുരുനാഥന്‍മണ്ണ്, കുന്നംഭാഗങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഉച്ചക്കുശേഷം വനപാലകരുടെ നേതൃത്വത്തില്‍ കൃഷിഭൂമിയില്‍ ദഹിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....