Wednesday, July 2, 2025 3:06 pm

അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ വിധി ഈ മാസം 18ന്‌

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : 56 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി ഈ മാസം 18 ന് വിധി പ്രസ്താവിക്കും. 2008 ജൂലൈ 26 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌ഫോടനത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. 49 പ്രതികളാണു കേസിലുള്‍പ്പെട്ടിട്ടുള്ളത്. കേസിന്റെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായതോടെ 18 ന് വിധി പ്രസ്താവിക്കാന്‍ കേസ് മാറ്റിവയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ പറഞ്ഞു.

നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യില്‍ നിന്നുള്ളവര്‍ തുടങ്ങിയ ഇന്ത്യന്‍ മുജാഹിദീനില്‍ പെട്ടവരാണു പ്രതികളെന്നു പോലീസ് പറഞ്ഞു. 2002 ലെ ഗോധ്രാനന്തര കലാപത്തിനു പകരം വീട്ടാനാണ് ഇവര്‍ സ്ഫോടനം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഫോടനപരമ്പരകള്‍ക്കു പിന്നാലെ സൂററ്റിലെ വിവിധ ഇടങ്ങളില്‍നിന്ന് ബോംബുകള്‍ കണ്ടെടുത്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...

പത്തനംതിട്ടയിലെ സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ ; അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

0
പത്തനതിട്ട : പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ...

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈരാറ്റുപേട്ടയ്ക്ക് സമീപം കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

0
കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപം കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാട്...