Wednesday, April 16, 2025 12:01 pm

അംഗനമാര്‍ മൗലീ… വേദിയില്‍ ആടിത്തിമിര്‍ത്ത് ആലത്തൂര്‍ എം.പി : കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശമായി രമ്യഹരിദാസ്

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച്‌ തിരുവാതിര ചുവടുകള്‍ വെച്ച്‌ രമ്യ ഹരിദാസ് എം.പി. ക്ഷേത്രത്തിലെത്തിയ എം.പി തിരുവാതിരക്കളിക്ക് മാത്രമായി കുറൂരമ്മയുടെ പേരില്‍ വേദിയുണ്ടെന്നറിഞ്ഞ് അങ്ങോട്ട് വരുകയായിരുന്നു. വെങ്കിടങ്ങ് എന്‍.എസ്.എസ് വനിത സമാജം അംഗങ്ങള്‍ക്കൊപ്പം എം.പിയും ചുവടുവെച്ചതോടെ കളിക്കാര്‍ക്കും ആവേശമായി.

പൊതുപ്രവര്‍ത്തകയാകും മുന്‍പെ തന്നെ  താന്‍ കലാകാരിയാണെന്ന് രമ്യ പറഞ്ഞു. ഭരണസമിതി അംഗം മുന്‍ എം.എല്‍.എ കെ. അജിത് ഉപഹാരം നല്‍കി. ഭരണസമിതി അംഗങ്ങളായ ഇ.പി.ആര്‍. വേശാല, കെ.വി. ഷാജി, പബ്ലിക്കേഷന്‍ മാനേജര്‍ കെ. ഗീത എന്നിവര്‍ സംസാരിച്ചു. ഉത്സവക്കഞ്ഞി കുടിക്കാനും എം.പിയെത്തി. നടന്‍ വിനീതുമെത്തിയിരുന്നു. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

0
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ അൽ ഗാത്ത്- മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്...

മാസപ്പടി കേസ് : കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്ന് ഇ ഡി വിലയിരുത്തല്‍

0
കൊച്ചി : സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി കേസ് കള്ളപ്പണ നിരോധന...

ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്‍റെ പ്രതിമയ്ക്ക് തീവച്ചു ; ഒരാൾ അറസ്റ്റിൽ

0
ഭുവനേശ്വർ: ഒഡീഷ മുൻ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്‍റെ പ്രതിമയ്ക്ക് തീവച്ചു. ബൊലാംഗീർ...

മൺസൂൺ മഴ കൂടുതൽ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

0
ന്യൂഡൽഹി: ഈവർഷം മൺസൂൺ മഴ ശരാശരിയേക്കാൾ കൂടുതൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...