Thursday, May 15, 2025 10:06 pm

മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീം സമൂഹത്തിനെതിരെ ചൈന നടത്തികൊണ്ടിരിക്കുന്ന ക്രൂരപീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യന്‍ മേഖലയുടെ ചുമതലവഹിക്കുന്ന അമേരിക്കയുടെ സെക്രട്ടറിയായ ആലീസ് ജി വെല്‍സാണ് ചൈനയുടെ മുസ്ലീംവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെളിച്ചത്തു കൊണ്ടുവന്നത്.

മറ്റെല്ലാ കാര്യങ്ങളിലും ലോകരാഷ്ട്രങ്ങളെ വിമര്‍ശിക്കുന്ന ചൈന സ്വന്തം നാട്ടിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീംങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരിക്കുന്നതായി ആലിസ് വെല്‍സ് സൂചിപ്പിച്ചു. മാത്രമല്ല കാസാഖ് , ഉയിഗര്‍, കിര്‍ഗ് എന്നീ സമൂഹത്തേയും ചൈന പുറത്താക്കിയതിനെതിരെ ശബ്ദമുയര്‍ത്തിയതിനെ അമേരിക്ക അഭിനന്ദിച്ചു. സിന്‍സിയാംഗ് മേഖലയിലെ മുസ്ലീങ്ങളില്‍ ഏതാണ്ട് 10 ലക്ഷം പേരെ ചൈന തടവിലാക്കിയതായ റിപ്പോര്‍ട്ടും ആലീസ് പുറത്തുവിട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ കേസ് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട...

തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി ജി സുധാകരന്‍

0
കണ്ണൂർ: തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുതിര്‍ന്ന...

കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
കോഴിക്കോട്: കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

ഓപ്പറേഷന്‍ ഡി-ഹണ്ട് : സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 80 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 14) സംസ്ഥാനവ്യാപകമായി നടത്തിയ...