മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീം സമൂഹത്തിനെതിരെ ചൈന നടത്തികൊണ്ടിരിക്കുന്ന ക്രൂരപീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യന്‍ മേഖലയുടെ ചുമതലവഹിക്കുന്ന അമേരിക്കയുടെ സെക്രട്ടറിയായ ആലീസ് ജി വെല്‍സാണ് ചൈനയുടെ മുസ്ലീംവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെളിച്ചത്തു കൊണ്ടുവന്നത്.

മറ്റെല്ലാ കാര്യങ്ങളിലും ലോകരാഷ്ട്രങ്ങളെ വിമര്‍ശിക്കുന്ന ചൈന സ്വന്തം നാട്ടിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീംങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരിക്കുന്നതായി ആലിസ് വെല്‍സ് സൂചിപ്പിച്ചു. മാത്രമല്ല കാസാഖ് , ഉയിഗര്‍, കിര്‍ഗ് എന്നീ സമൂഹത്തേയും ചൈന പുറത്താക്കിയതിനെതിരെ ശബ്ദമുയര്‍ത്തിയതിനെ അമേരിക്ക അഭിനന്ദിച്ചു. സിന്‍സിയാംഗ് മേഖലയിലെ മുസ്ലീങ്ങളില്‍ ഏതാണ്ട് 10 ലക്ഷം പേരെ ചൈന തടവിലാക്കിയതായ റിപ്പോര്‍ട്ടും ആലീസ് പുറത്തുവിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...