കടമെടുപ്പ് ; പരസ്പരം പോരടിച്ച് കേരളവും കേന്ദ്രവും, ഉത്തരവിനായി മാറ്റി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൂടുതൽ വായ്പയെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷയിൽ സുപ്രീംകോടതി വിശദമായ വാദംകെട്ടശേഷം ഉത്തരവിനായി മാറ്റി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കടമെടുപ്പിനെക്കുറിച്ചും കേന്ദ്രം പറയുന്നത് തെറ്റായ കണക്കാണെന്ന് കേരളം ആരോപിച്ചു. എന്നാൽ, കേരളം നൽകുന്നത് പഴയ കണക്കാണെന്ന് കേന്ദ്രവും വാദിച്ചു. തുടർന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിഷയം ഉത്തരവിനായി മാറ്റി. വായ്പയ്ക്കായി തുറന്നവിപണിയെ സമീപിക്കുന്നതിനെ കേന്ദ്രം എതിർക്കുകയാണെന്ന് കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സംസ്ഥാനത്തിന് ധന ഉത്തരവാദിത്വ നിയമമുണ്ടെന്നും അത് പാലിച്ചാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ കേരളത്തിന്റെ തന്നെ ധന ഉത്തരവാദിത്വ നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരായാണ് സംസ്ഥാനം നീങ്ങുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. കേരളത്തിനു മാത്രമായി വായ്പപ്പരിധി ഉയർത്താനാവില്ല. മുൻപ് പല സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്രം തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....

വീണ്ടും പനിമരണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 38 കാരി മരിച്ചു

0
കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി...